ABOUT US

Our development agency is committed to providing you the best service.

OUR TEAM

The awesome people behind our brand ... and their life motto.

  • Neila Jovan

    Head Hunter

    I long for the raised voice, the howl of rage or love.

  • Mathew McNalis

    Marketing CEO

    Contented with little, yet wishing for much more.

  • Michael Duo

    Developer

    If anything is worth doing, it's worth overdoing.

OUR SKILLS

We pride ourselves with strong, flexible and top notch skills.

Marketing

Development 90%
Design 80%
Marketing 70%

Websites

Development 90%
Design 80%
Marketing 70%

PR

Development 90%
Design 80%
Marketing 70%

ACHIEVEMENTS

We help our clients integrate, analyze, and use their data to improve their business.

150

GREAT PROJECTS

300

HAPPY CLIENTS

650

COFFEES DRUNK

1568

FACEBOOK LIKES

STRATEGY & CREATIVITY

Phasellus iaculis dolor nec urna nullam. Vivamus mattis blandit porttitor nullam.

PORTFOLIO

We pride ourselves on bringing a fresh perspective and effective marketing to each project.

  • thanks

    thanks



    thank you very much 

    <a href="https://www.hindisayari.me/2019/10/birthday-wishes-for-wife-in-hindi.html



    ">Birthday wishes in Hindi</a>
  • thanks<a href="https://www.hindisayari.me/2019/10/birthday-wishes-for-wife-in-hindi.html">Happy Birthday wishes for wife in Hindi</a>
  • വീണുകിട്ടിയ വസ്തുക്കൾ - അടയാളം പറഞ്ഞാൽ കൊടുക്കണം

    വീണുകിട്ടിയ വസ്തുക്കൾ - അടയാളം പറഞ്ഞാൽ കൊടുക്കണം

    വീണുകിട്ടിയ വസ്തുക്കൾ

     അടയാളം പറഞ്ഞാൽ കൊടുക്കണം
     1111 ഉബയ്യുബ്നു കഅ്ബ്(റ ) വിൽ നിന്ന്:
     100 ദിനാർ ഉള്ള ഒരു പണക്കിഴി എനിക്ക് വീണുകിട്ടി. ഞാൻ (അതുമായി) നബി(സ്വ )
     യുടെ അടുത്തുചെന്നു. നബി(സ്വ ) പറഞ്ഞു "നീ ഒരു വർഷം അതിനെ കുറിച്ച് പരസ്യപ്പെടുത്തുക".  അങ്ങനെ ഒരു വർഷം ഞാൻ പരസ്യം ചെയ്തു. പക്ഷേ, അത് അറിയുന്ന ആരെയും ഞാൻ കണ്ടില്ല.  ഞാൻ വീണ്ടും നബി(സ്വ )യുടെ അടുത്തു ചെന്നു( വിവരം പറഞ്ഞു).' ഒരുവർഷം കൂടി നീ പരസ്യപ്പെടുത്ത് എന്ന്  അവിടുന്ന് പറഞ്ഞു. ഞാൻ പരസ്യപ്പെടുത്തി. പക്ഷേ ആരെയും കണ്ടില്ല.മൂന്നാമതും ഞാൻ നബിയെ  സമീപിച്ചു (വിവരം പറഞ്ഞു ). അപ്പോൾ നബി(സ്വ )പറഞ്ഞു  :" നീ അതിന്റെ  സഞ്ചിയും എണ്ണവും കെട്ടിയ കയറും സൂക്ഷിക്കുക, ഉടമ വന്നാൽ (കൊടുക്കുക).ഇല്ലെങ്കിൽ നീ ഉപയോഗിച്ചു കൊള്ളുക.ഉപയോഗിച്ച ശേഷം ആൾ വന്നാലും കൊടുക്കണം ".അങ്ങനെ ഞാൻ അത് ഉപയോഗിച്ചു. ( ശുഅബ  പറയുന്നു:)
    പിന്നീട് മക്കയിൽ വെച്ചു ഞാനദ്ദേഹത്തെ2 കണ്ടുമുട്ടി. അപ്പോൾ അദ്ദേഹം പറഞ്ഞു:"മൂന്നു കൊല്ലമോ ഒരു കൊള്ളാമോ എന്ന് എനിക്കറിയില്ല. "
  • ഓരോന്നിനും ബിസ്മി

    ഓരോന്നിനും ബിസ്മി

    Bismillah - Bismi chollal
    ഓരോന്നിനും ബിസ്മി
    ************
    ‎حَدَّثَنِي سُلَيْمَانُ بْنُ أَحْمَدَ قَالَ: ثنا مُوسَى بْنُ عِيسَى بْنِ الْمُنْذِرِ، ثنا أَبِي، ثنا بَقِيَّةُ قَالَ: حَدَّثَنِي ثَوْرُ بْنُ يَزِيدَ، عَنْ خَالِدِ بْنِ مَعْدَانَ قَالَ: «كَانَ إِبْرَاهِيمُ خَلِيلُ اللهِ عَلَيْهِ السَّلَامُ إِذَا أَتَى بِقِطْفٍ مِنَ الْعِنَبِ أَكَلَ حَبَّةً حَبَّةً وَذَكَرَ اسْمَ اللهِ تَعَالَى عَلَى كُلِّ حَبَّةٍ»

    ‎[أبو نعيم الأصبهاني ,حلية الأولياء وطبقات الأصفياء ,5/211]
    ***********
    ഖാലിദ് ബ്നു മഅദാൻ (റ) എന്നവർ പറഞ്ഞു : അല്ലാഹുവിൻറെ ഖലീലായ ഇബ്രാഹിം നബി അലൈഹിസ്സലാം അവിടുത്തേക്ക് ഭക്ഷിക്കാനായി മുന്തിരിക്കുല കൊണ്ടുവരപ്പെട്ടാൽ അതിൽ നിന്ന് ഓരോ മുന്തിരികൾ വെവ്വേറെ എടുത്ത് ഭക്ഷിക്കുകയും ഓരോന്നും ഭക്ഷിക്കുമ്പോൾ അല്ലാഹുവിൻറെ നാമം ഉച്ചരിക്കുകയും ചെയ്യുമായിരുന്നു. (ഓരോന്ന് ഭക്ഷിക്കുമ്പോഴും പ്രത്യേകം പ്രത്യേകം ബിസ്മി ചൊല്ലുമായിരുന്നു)

    * ഭക്ഷണം കഴിക്കുന്നതിന്റെ തുടക്കത്തിൽ ഒരു തവണയാണ് ബിസ്മി ചൊല്ലേണ്ടത്. എന്നാൽ അല്ലാഹുവിന്റെ വിശുദ്ധനാമം ഉച്ചരിക്കുക എന്ന സൽകർമ്മം പരമാവധി വർധിപ്പിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തിരുന്നത്.
    * സൽക്കർമ്മങ്ങളോടും നല്ല ശീലങ്ങളോടും നമുക്കുള്ള താൽപര്യവും അത്യാർത്തിയും അനുസരിച്ച് അവകൾ നമ്മുടെ സ്വഭാവങ്ങളായും ശീലങ്ങളായും മാറും.
    **********
  • പക്ഷപാതമില്ലാതെ

    പക്ഷപാതമില്ലാതെ

    പക്ഷപാതമില്ലാതെ
    ‎حَدَّثَنَا أَبُو بَكْرٍ مُحَمَّدُ بْنُ جَعْفَرِ بْنِ الْهَيْثَمِ، ثنا أَحْمَدُ بْنُ الْخَلِيلِ الْبُرْجُلَانِيُّ، ثنا أَبُو النَّضْرِ، ثنا عَبْدُ الْعَزِيزِ بْنُ النُّعْمَانِ الْقُرَشِيُّ، ثنا يَزِيدُ بْنُ حَيَّانَ، عَنْ عَطَاءٍ الْخُرَاسَانِيِّ، عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " لَا يَجْتَمِعُ حُبُّ هَؤُلَاءِ الْأَرْبَعَةِ إِلَّا فِي قَلْبِ مُؤْمِنٍ: أَبُو بَكْرٍ، وَعُمَرُ، وَعُثْمَانُ، وَعَلِيٌّ «رَضِيَ اللهُ تَعَالَى عَنْهُمْ أَجْمَعِينَ»

    ‎[أبو نعيم الأصبهاني ,حلية الأولياء وطبقات الأصفياء ,5/203]
    ***********
    മഹാനായ അബൂഹുറൈറ (റ) തങ്ങൾ പറഞ്ഞതായി അത്വാഉൽ ഖുറാസാനി (റ) തങ്ങൾ ഉദ്ധരിക്കുന്നു : റസൂലുള്ളാഹി (സ്വ) തങ്ങൾ അരുൾ ചെയ്തിരിക്കുന്നു : "അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ) ഈ നാല് മഹാന്മാരോടുള്ള കളങ്കമില്ലാത്ത സ്നേഹം ഒരു വിശ്വാസിയുടെ മനസ്സിലല്ലാതെ ഒരുമിച്ചു കൂടുകയില്ല". (ഈ നാല് മഹാന്മാരെയും പക്ഷപാതമില്ലാതെ സ്നേഹിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികൾ, ഇവരുടെ പേരിൽ പോലും പക്ഷവും വിഭാഗീയതയും സൃഷ്ടിച്ച് വിശ്വാസികൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവർ യഥാർത്ഥ വിശ്വാസികളല്ല)
    *****
    *അള്ളാഹു ആദരിച്ചവരെയും അവന്റെ ദീനിന്റെ നേതാക്കളെയും പണ്ഡിതന്മാരെയും അല്ലാഹുവിനോടുള്ള സ്നേഹം കൊണ്ട് സ്നേഹിക്കുകയും അവരോടുള്ള സ്നേഹത്തിൽ വിഭാഗീയത കാണിക്കാതിരിക്കുകയും ചെയ്യൽ ഒരു വിശ്വാസിയുടെ ലക്ഷണമാണ്
  • വിനയപരിശീലനം

    വിനയപരിശീലനം

    വിനയപരിശീലനം
    ‎حَدَّثَنَا أَبُو حَامِدِ بْنُ جَبَلَةَ، ثنا مُحَمَّدُ بْنُ إِسْحَاقَ، ثنا مُحَمَّدُ بْنُ الصَّبَّاحِ، ثنا الْوَلِيدُ بْنُ مُسْلِمٍ، عَنِ ابْنِ جَابِرٍ، قَالَ: أَقْبَلَ يَزِيدُ بْنُ عَبْدِ الْمَلِكِ بْنِ مَرْوَانَ إِلَى مَكْحُولٍ وَأَصْحَابِهِ، فَلَمَّا رَأَيْنَاهُ هَمَمْنَا بِالتَّوْسِعَةِ لَهُ، فَقَالَ مَكْحُولٌ: «مَكَانَكُمْ، دَعُوهُ يَجْلِسُ حَيْثُ أَدْرَكَ، يَتَعَلَّمِ التَّوَاضُعَ»

    ‎[أبو نعيم الأصبهاني ,حلية الأولياء وطبقات الأصفياء ,5/184]

    ഇബ്നു ജാബിർ (റ) പറയുന്നു: ഒരിക്കൽ മക്ഹൂൽ (റ) തങ്ങളും അവിടുത്തെ ശിഷ്യന്മാരും ഇരിക്കുന്ന സദസ്സിലേക്ക് രാജാവായിരുന്ന അബ്ദുൽ മലികുബ്നു മർവാന്റെ മകൻ യസീദ് കടന്നുവന്നു, അദ്ദേഹം കടന്നുവരുന്നത് കണ്ടപ്പോൾ സദസിൽ അയാൾക്ക് വേണ്ടി സൗകര്യം ചെയ്തുകൊടുക്കാൻ ഞങ്ങൾ തുനിഞ്ഞു. അപ്പോൾ മക്ഹൂൽ തങ്ങൾ പറഞ്ഞു : "നിങ്ങളൊക്കെ അവിടെത്തന്നെ ഇരുന്നോളൂ, അയാൾക്ക് സ്ഥലം കിട്ടിയേടത്ത് അയാൾ ഇരുന്നുകൊള്ളട്ടെ വിനയം പരിശീലിക്കുകയാണ് ഇപ്പോൾ അയാൾ ചെയ്യേണ്ടത്."
  • ശൈഖ് രിഫാഈ(റ) - പാവങ്ങളുടെ അത്താണി

    ശൈഖ് രിഫാഈ(റ) - പാവങ്ങളുടെ അത്താണി

    hazrat-syed-ahmad-rifai
    ശൈഖ് രിഫാഈ(റ) hazrat-syed-ahmad-rifai

    പാവങ്ങളുടെ അത്താണി

    وكان رضي الله عنه يمشي إلي المجذومين والزمنى يغسل ثيابهم ويفلى رءوسهم ولحاهم ويحمل إليهم الطعام ويأكل معهم ويجالسهم ويسألهم الدعاء وكان رضي الله عنه يقول الزيارة لمثل هؤلاء واجبة لا مستحبة....وكان إذا سمع بمريض فى قرية ولو على بعد يمضي إليه يعوده ويرجع بعد يوم أو يومين(الطبقات الكبرى)



    ശൈഖവർകൾ (hazrat-syed-ahmad-rifai)കുഷ്ഠരോഗം ബാധിച്ചവർ,  തളർവാത രോഗമുള്ളവർ എന്നിവരുടെ അടുക്കലേക്ക് ചെല്ലുകയും  അവരുടെ വസ്ത്രങ്ങൾ അലക്കി കൊടുക്കുകയും അവരുടെ മുടിയും താടിയും വാർന്നു കൊടുക്കുകയും, അവർക്ക് ആവശ്യമായ ഭക്ഷണങ്ങൾ (hazrat-syed-ahmad-rifai)എത്തിച്ചുകൊടുക്കുകയും അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. അവരോടു ദുആ കൊണ്ട് വസിയത്ത് ചെയ്തിട്ടാണ് അവിടെ നിന്നും തിരിച്ചു വരാറുള്ളത്. ഇതുപോലെയുള്ള ആളുകളെ സന്ദർശിക്കൽ നിർബന്ധമാണെന്നാണ് മഹാനവർകൾ പറഞ്ഞിരുന്നത്.
    ഒരു ഗ്രാമത്തിൽ  ഒരു രോഗിയുണ്ടെന്നു മഹാനവർകൾ കേട്ടാൽ അത് എത്ര ദൂരം ആണെങ്കിലും അവിടെ ചെല്ലുമായിരുന്നു.ഒരു ദിവസമോ, രണ്ട് ദിവസമോ അവിടെ താമസിച്ച് ആ രോഗിക്ക് ആവശ്യമായ പരിചരണം നടത്തിയാണ് തിരിച്ച് വരാരുള്ളത്.
    (ത്വബഖാത്തു ശഅ്റാണി)
    hazrat-syed-ahmad-rifai
  • മരണത്തിന്റെ അനുഭവം

    മരണത്തിന്റെ അനുഭവം

    മരണത്തിന്റെ അനുഭവം

    ﻭَﺭُﻭِﻱَ ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ ﺑْﻦِ ﻋَﻤْﺮِﻭ ﺑْﻦِ اﻟْﻌَﺎﺹِ , ﺃَﻧَّﻪُ ﻗَﺎﻝَ: ﻛَﺎﻥَ ﺃَﺑِﻲ ﻛَﺜِﻴﺮًا ﻣَﺎ ﻳَﻘُﻮﻝُ: ﺇِﻧِّﻲ ﻷََﻋْﺠَﺐُ ﻣِﻦَ اﻟﺮَّﺟُﻞِ اﻟَّﺬِﻱ ﻳَﻨْﺰِﻝُ ﺑِﻪِ اﻟْﻤَﻮْﺕُ ﻭَﻣَﻌَﻪُ ﻋَﻘْﻠُﻪُ ﻭَﻟِﺴَﺎﻧُﻪُ، ﻓَﻜَﻴْﻒَ ﻻَ ﻳَﺼِﻔُﻪُ، ﻗَﺎﻝَ، ﺛُﻢَّ ﻧَﺰَﻝَ ﺑِﻪِ اﻟْﻤَﻮْﺕُ ﻭَﻣَﻌَﻪُ ﻋَﻘْﻠُﻪُ ﻭَﻟِﺴَﺎﻧُﻪُ، ﻓَﻘُﻠْﺖُ ﻳَﺎ ﺃَﺑَﺖِ، ﻗَﺪْ ﻛُﻨْﺖَ ﺗَﻘُﻮﻝُ: ﺇِﻧِّﻲ ﻷََﻋْﺠَﺐُ ﻣِﻦْ ﺭَﺟُﻞٍ ﻳَﻨْﺰِﻝُ ﺑِﻪِ اﻟْﻤَﻮْﺕُ ﻭَﻣَﻌَﻪُ ﻋَﻘْﻠُﻪُ ﻭَﻟِﺴَﺎﻧُﻪُ ﻛَﻴْﻒَ ﻻَ ﻳَﺼِﻔُﻪُ، ﻓَﻘَﺎﻝَ: ﻳَﺎ ﺑُﻨَﻲَّ اﻟْﻤَﻮْﺕُ ﺃَﻋْﻈَﻢُ ﻣِﻦْ ﺃَﻥْ ﻳُﻮﺻَﻒَ، ﻭَﻟَﻜِﻦْ ﺳَﺄَﺻِﻒُ ﻟَﻚَ ﻣِﻨْﻪُ ﺷَﻴْﺌًﺎ، ﻭَاﻟﻠَّﻪِ ﻛَﺄَﻥَّ ﻋَﻠَﻰ ﻛَﺘِﻔَﻲَّ ﺟَﺒَﻞَ
    ﺭَﺿْﻮَﻯ، ﻭَﻛَﺄَﻥَّ ﺭُﻭﺣِﻲ ﺗَﺨْﺮُﺝُ ﻣِﻦْ ﺛُﻘْﺐِ ﺇِﺑْﺮَﺓٍ، ﻭَﻛَﺄَﻥَّ ﻓِﻲ ﺟَﻮْﻓِﻲ ﺷَﻮْﻛَﺔَ ﻋَﻮْﺳَﺞٍ، ﻭَﻛَﺄَﻥَّ اﻟﺴَّﻤَﺎءَ ﺃُﻃْﺒِﻘَﺖْ ﻋَﻠَﻰ اﻷَْﺭْﺽِ، ﻭَﺃَﻧَﺎ ﺑَﻴْﻨَﻬُﻤَﺎ، ﺛُﻢَّ ﻗَﺎﻝَ: ﻳَﺎ ﺑُﻨَﻲَّ ﺇِﻥَّ ﺣَﺎﻟِﻲ ﻗَﺪْ ﺗَﺤَﻮَّﻝَ ﺇِﻟَﻰ ﺛَﻼَﺛَﺔِ ﺃَﻧْﻮَاﻉٍ، ﻓَﻜُﻨْﺖُ ﻓِﻲ ﺃَﻭَّﻝِ اﻷَْﻣْﺮِ ﺃَﺣْﺮَﺹَ اﻟﻨَّﺎﺱِ ﻋَﻠَﻰ ﻗَﺘْﻞِ ﻣُﺤَﻤَّﺪٍ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻓَﻴَﺎ ﻭَﻳْﻠَﺘَﺎﻩُ ﻟَﻮْ ﻣُﺖُّ ﻓِﻲ ﺫَﻟِﻚَ اﻟْﻮَﻗْﺖِ، ﺛُﻢَّ ﻫَﺪَاﻧِﻲ اﻟﻠَّﻪُ ﺗَﻌَﺎﻟَﻰ ﻟِﻹِْﺳْﻼَﻡِ، ﻭَﻛَﺎﻥَ ﻣُﺤَﻤَّﺪٌ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺃَﺣَﺐَّ اﻟﻨَّﺎﺱِ ﺇِﻟَﻲَّ، ﻭَﻭَﻻَّﻧِﻲ ﻋَﻠَﻰ اﻟﺴَّﺮَاﻳَﺎ، ﻓَﻴَﺎ ﻟَﻴْﺘَﻨِﻲ ﻣِﺖُّ ﻓِﻲ ﺫَﻟِﻚَ اﻟْﻮَﻗْﺖِ ﻷَِﻧَﺎﻝَ ﺩُﻋَﺎءَ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻭَﺻَﻼَﺗَﻪُ ﻋَﻠَﻲَّ، ﺛُﻢَّ اﺷْﺘَﻐَﻠْﻨَﺎ ﺑَﻌْﺪَﻩُ ﻓِﻲ ﺃَﻣْﺮِ اﻟﺪُّﻧْﻴَﺎ، ﻓَﻼَ ﺃَﺩْﺭِﻱ ﻛَﻴْﻒَ ﻳَﻜُﻮﻥُ ﺣَﺎﻟِﻲ ﻋِﻨْﺪَ اﻟﻠَّﻪِ ﺗَﻌَﺎﻟَﻰ، ﻓَﻠَﻢْ ﺃَﻗُﻢْ ﻋِﻨْﺪَﻩُ ﺣَﺘَّﻰ ﻣَﺎﺕَ ﺭَﺣِﻤَﻪُ اﻟﻠَّﻪُ.
    (تنبيه الغافلين:39 )



    അബ്ദുല്ലാഹിബ്നു അംറുബ്നുൽആസ്(റ) പറയുന്നു: എന്റെ പിതാവ് ഇടക്കിടെ പറയുമായിരുന്നു: "മരിക്കുന്ന ആളുകൾക്ക് ബുദ്ധിയും നാവും ഉണ്ടായിട്ട് മരണത്തിന്റെ അനുഭവം വിവരിച്ചു തരാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു' അങ്ങനെ പിതാവിന്റെ മരണ സമയത്ത് ഞാൻ ചോദിച്ചു :ബുദ്ധിയും നാവും ഉള്ളവർ മരണത്തെ കുറിച്ച് വിവരിച്ചു തരാത്തത് എന്താണെന്ന് നിങ്ങൾ അൽഭുതപ്പെടാറില്ലേ? മറുപടി : മരണം ഒരിക്കലും വിശദീകരിക്കാനാവില്ല എങ്കിലും ചെറിയ ഒരു ഭാഗം ഞാൻ വിശദീകരിക്കാം: അല്ലാഹു തന്നെ സത്യം   എന്റെ ഇരു ചുമലുകളിലും പർവ്വതം ഉള്ളതുപോലെ ! എന്റെ റൂഹ് സൂചി ദ്വാരത്തിലൂടെ പുറത്തെടുക്കുന്നത് പോലെ ! ,വയർ നിറയെ മുള്ളുകൾ നിറഞ്ഞതുപോലെ, ആകാശം ഭൂമിയെ പൊതിയുകയും ഞാൻ അതിനിടയിൽ അകപ്പെടുകയും ചെയ്തതുപോലെ, ശേഷം  ഉപ്പ പറഞ്ഞു : എന്റെ ജീവിതത്തിൽ മൂന്ന് അവസ്ഥകളാണുണ്ടായത്ത്
    1- ഞാൻ ആദ്യകാലത്ത് മുഹമ്മദ് നബിﷺയെ വധിക്കാൻ ആഗ്രഹം വച്ചിരുന്നു ആ സമയത്ത് ഞാൻ മരിച്ചിരുന്നെങ്കിൽ എന്റെ നഷ്ടം തന്നെ!

    2- ഞാൻ മുസ്ലിമായ ശേഷം എനിക്കേറ്റവും പ്രിയം നബിﷺയോടായിരുന്നു. യുദ്ധങ്ങളുടെ ചുമതല വരെ എന്നെ ഏൽപ്പിച്ചു ആ സമയത്ത് ഞാൻ മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു .കാരണം നബിﷺയുടെ നിസ്കാരവും ദുആയും എനിക്ക് ലഭിക്കുമായിരുന്നല്ലോ!

    3- നബിﷺയുടെ കാലശേഷം ഞാൻ ഭൗതികജീവിതത്തിൽ മുഴുകി . അല്ലാഹുവിങ്കൽ എന്റെ അവസ്ഥ എന്താകുമെന്ന് എനിക്കറിയില്ല.(തൻബീഹുൽഗാഫിലീൻ)

  • പരീദ് ഔലിയയും ചക്കര കഞ്ഞിയും....

    പരീദ് ഔലിയയും ചക്കര കഞ്ഞിയും....

    പരീദ് ഔലിയയും
    ചക്കര കഞ്ഞിയും....
    .............................................
    മലയാള മാസത്തിലെ മകരം ഒന്ന്.
    ചരിത്രം ഉറങ്ങുന്ന കാഞ്ഞിര മുറ്റം ഉറൂസ്  ദിവസം അന്നാണ്.
    സുൽത്താനുൽ ഹിന്ദ് അജ്മീർ ഖാജാ (ഖ:സി)തങ്ങളുടെ ആത്മീയ സരണിയായ ചിശ്ത്തി സിൽസിലയിലെ ഉന്നതനായ വലിയ്യാണ് ശെയ്ഖ് പരീദ് ഔലിയ (ഖ:സി).....
    ജനനം കേരളത്തിലല്ലങ്കിലും തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചത് മലയാള കരയിലാണ്.
    മഹാനുഭാവൻ ഇബാദത്തിലായി ചിലവഴിച്ച ഏഴോളം സ്ഥലങ്ങൾ ചരിത്രം പരിശോധിച്ചാൽ കാണാവുന്നതാണ്.
    അതിൽ ഒരു സ്ഥലമാണ് എറണാകുളം ജില്ലയിലെ കാഞ്ഞിര മുറ്റം.
    മകരം ഒന്നിന് ഇവിടെ നടക്കുന്ന ഉറൂസ് ചരിത്ര പ്രസിദ്ധവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമാണ്.
    ജാതിമത വ്യത്യാസമില്ലാതെ പതിനായിരങ്ങളാണ് ഉറൂസിൽ പങ്കെടുക്കാൻ കാഞ്ഞിരമുറ്റത്ത്‌ എത്തിച്ചേരുക.
    കേരളത്തിന്റെ മുക്ക് മൂലകളിൽ പൂർവ്വ കാലം മുതലേ കാഞ്ഞിരമുറ്റം ഉറൂസ് നടന്നുവരുന്നുണ്ട്.
    ചക്കര കഞ്ഞിയാണ് ഇതിന്നായി ഉണ്ടാക്കപ്പെടുന്ന പ്രധാനവിഭവം.

    പരീദ് ഔലിയായുട പേരിന്നുകൂടെ ഗഞ്ച് ഷെക്കെർ (ശർക്കര കുടം)എന്ന് കൂടിയുണ്ട്.
    ആ പേര് വരാനുള്ള കാരണം ചരിത്രങ്ങളിൽവ്യ ക്തമായി വിവരിക്കുന്നുണ്ട്.
    പരീദ് ഔലിയ കുട്ടിയായിരുന്ന കാലത്ത് നിസ്കരിക്കാനായി ഉമ്മ"ഉപദേശിച്ചപ്പോൾ  നിസ്കരിച്ചാൽ  ചക്കര കിട്ടുമോ എന്ന്
    കുട്ടി ഉമ്മയോട് തിരിച്ചു ചോദിച്ചു.
    കിട്ടുമെന്നുള്ള മറുപടി കേട്ടയുടൻ
    കുട്ടി വുളൂ ഉണ്ടാക്കാനായി പുറത്തേക്ക്പോയി.
    ഈ ചേൻസിൽ ഉമ്മ "നിസ്കാര പായക്കടിയിൽ ചക്കര ഒളിപ്പിച്ചുവെച്ചു.
    ചക്കരക്ക് വേണ്ടി നിസ്കരിച്ചിരുന്ന കുട്ടി നിസ്കാരം കഴിഞ്ഞു പായ പൊക്കിയാൽ ചക്കര കിട്ടും.
    ചക്കരക്കുള്ള നിസ്കാരം കുറച്ചു ദിവസങ്ങൾ നീണ്ടു നിന്നു.
    ഒരു ദിവസം കുട്ടിയെ ഉമ്മ പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു.
    സാധാരണ വെക്കാറു ള്ളത്പോലെ പായക്കടിയിൽ ചക്കര വെച്ചില്ല.
    നിസ്കാരം കഴിഞ്ഞു നോക്കിയപ്പോൾ കുട്ടിക്ക് ചക്കര കിട്ടിയതുമില്ല.
    മകൻ നിസ്കാരം നിർത്തുമോ എന്ന് ഉമ്മ ഭയപ്പെട്ടു.
    പക്ഷെ അവിടെ സംഭവിച്ചത് മറിച്ചായിരുന്നു.
    എല്ലാ വക്തുകളിലും ഫർള് "നിസ്കാരത്തോ ടൊപ്പം സുന്നത്ത് കൂടി നിർവ്വഹിക്കാൻ തുടങ്ങി.
    കാരണം ചക്കരയെക്കാൾ മധുരമുള്ള ആത്മീയ ലഹരിയായി  കുട്ടിക്ക് നിസ്കാരം മാറികഴിഞ്ഞിരുന്നു.
    കുട്ടികാലത്ത് തന്നെ മധുര പ്രിയനായത് കൊണ്ടാണ് ഗഞ്ച് ശ ക്കെർ എന്ന് പേര് വരാൻ കാരണം.
    ഒരു കാലത്ത് പരീദ് ഔലിയായുടെ പേരിലുള്ള പാനീസ്(വൈവിളക്ക്)നാട്ടിൻ പുറങ്ങളിൽ സുലഭമായിരുന്നു.
    രാത്രി കാലങ്ങളിൽ വൈയാത്രക്കാർക്ക് ഇത് വളരെ ഉപകാരപ്രതമായിരുന്നു.
    ആധുനിക സൗകര്യങ്ങൾ വന്നപ്പോൾ അത്തരം വിളക്കുകൾ അപ്രത്യേക്ഷമായെങ്കിലും മഹാനുഭാവനോടുള്ള സ്നേഹാദരവ് ജന ഹൃദയങ്ങളിൽ നിന്ന് ഒട്ടും കുറഞ്ഞിട്ടില്ലാ എന്നതാണ് സത്യം.
    മകര മാസം ആസന്നമായി തുടങ്ങിയതോടെ പതിനായിരകണക്കിന്ന് മുസ്ലിം വിശ്വാസികളും ഹൈന്ദവ സഹോദരങ്ങളും വിശിഷ്യാ അയ്യപ്പ ഭക്തരും കാഞ്ഞിര മുറ്റത്തേക്ക് ഒഴികി കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. മഹാനവർകളുടെ ജീവിത ചരിത്രവും കറാമത്തുകളും എഴുതുകയാണെങ്കിൽ ഒരു പരമ്പര തന്നെ തുടങ്ങേണ്ടിവരും.
    ബർക്കത്തിന്ന് വേണ്ടി സ്വല്പം കുറിച്ചു എന്നുമാത്രം.
    അല്ലാഹു ഖബൂൽ ചെയ്യട്ടെ...
    അവരോടൊപ്പം അല്ലാഹു നമ്മേയും നമുക്ക് വേണ്ട പെട്ടവരേയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ ആമീൻ


    അൽഫാതിഹ ✋🏻
  • Comments

    Hello! We’re Fenix Creative Photo Studio

    WHAT WE DO

    We've been developing corporate tailored services for clients for 30 years.

    CONTACT US

    For enquiries you can contact us in several different ways. Contact details are below.

    Spidermax adv

    • Street :Road Street 00
    • Person :Person
    • Phone :+045 123 755 755
    • Country :POLAND
    • Email :contact@heaven.com

    Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua.

    Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation.